27 January 2009

സൌദിയില്‍ വിപുലമായ ഇന്‍ഷൂറന്‍സ് പദ്ധതി

സൗദി സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന 15 ലക്ഷത്തോളം സ്വദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആറ് മാസത്തിനകം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലാ അല്‍ ഷരീഫാണ് ഇക്കാര്യം അറിയിച്ചത്. വലിയ സ്ഥാപനങ്ങളെല്ലാം നിലവില്‍ സ്വദേശികളും വിദേശികളുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നത് കൊണ്ട് കുറഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാവുക. പാസ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ്, തൊഴില്‍ മന്ത്രാലയം എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്